എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മലയാളികൾക്കിടയിൽ പൊടുന്നനെ രൂപപ്പെട്ട പൊതുബോധം രാഷ്ട്രീയ ജാഗ്രത ആവശ്യപ്പെടുന്നതും വൈകാരികജീർണ്ണമായ ആശയങ്ങളുടെ അടരുകൾ കൊണ്ട് സ്വയം കബളിപ്പിക്കപ്പെടുന്നതുമാണ്. അതാകട്ടെ, അധികാരത്തെയും ഭരണനിർവഹണത്തെയും പറ്റിയുള്ള...
ഇനിയിപ്പോൾ ഈ വീടാവുമോ എം ടി സാറിന്റെ എഴുതാതെ പോയ കഥയിലെ തമിഴ് പെങ്കുട്ടി ശാപവാക്കുകൾ എറിഞ്ഞ വീട്. ആവുമെന്ന് തന്നെയാണ് തോന്നുന്നത്. അല്ലെങ്കിൽ റിട്ടയർ ചെയ്യുന്നതിന്റെ തലേദിവസം എന്നോ ഒരു ഒപ്പിട്ടതിന്റെ കേസ് ഫയൽ ചെയ്തെന്ന് പറഞ്ഞ് മെമ്മോ ദിലീപേട്ടന് കിട്ടുമോ? ഈ വീട്ടിൽ താമസം തുടങ്ങിയതിന്...
"തോറ്റം ചൊല്ലുകയാണോ ഊർമ്മിള? ചുണ്ടുകളിൽ നിന്ന് മലരു വറുക്കുന്നതുപോലെ വാക്കുൾ പൊട്ടിയടരുന്നുണ്ട് പതുക്കനെയായതുകൊണ്ട് വാക്കുകൾ തെളിയുന്നില്ല. ഇടയ്ക്ക് അവൾ കണ്ണുകൾ തുറുപ്പിക്കുകയും പുരികങ്ങൾ വില്ലുപോലെ വളയ്ക്കുകയും ചുണ്ടുകൾ കൂർപ്പിക്കുകയും ചെവി വട്ടം...
സ്ത്രീ മനസ്സുകളിലേക്ക് കടന്ന് ചെന്ന് ആരും മനസ്സിലാകാതെ പോകുന്ന വിങ്ങലുകളും നെടുവീർപ്പുകളും പ്രണയവും രതിയുമെല്ലാം കണ്ടെടുത്തു മനോഹരമായി വരച്ചിടുന്ന യുവ കഥാകാരിയാണ് ഷബ്ന മറിയം. രണ്ടു ശരീരങ്ങളെങ്കിലും ഒന്നിനെക്കാൾ ഒന്നായി ജീവിച്ച രണ്ടു പെൺകുട്ടികൾ നേരിട്ട അനുഭവങ്ങളുടെ പൊള്ളലുകൾ...
ഭരണകൂട രാഷ്ട്രീയത്തെ തുറന്നെഴുത്തിനു വിധേയമാക്കാൻ ധൈര്യം കാണിക്കാത്ത ഈ കാലത്ത് പ്രതിരോധത്തിന്റെ രാഷ്ട്രീയ വായന മലയാളിക്ക് സമ്മാനിച്ച നോവലാണ് 'റിപ്പബ്ലിക്'. താൻ ജീവിച്ച കാലത്തെ രാഷ്ട്രീയത്തെ വരുംകാലത്തെ വായനയ്ക്ക് സമർപ്പിക്കുകയാണ് കെ പി ഉണ്ണി ഈ നോവലിലൂടെ. റിപ്പബ്ലിക് എന്ന നോവലിന്റെ...
തമിഴ്നാട്ടിൽ പൊള്ളാച്ചിക്കടുത്ത് സെങ്കുട്ടപാളയത്തിലുള്ള ഒരു സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ, ആർത്തവനാളിൽ ക്ലാസ്സിൽ ഇരുത്താതെ വരാന്തയ്ക്കും വെളിയിലെ ചവിട്ടുപടിയിൽ ഇരുത്തി പരീക്ഷ എഴുതിപ്പിച്ച സംഭവം നടന്നത് ഈയിടെയാണ്. വിദ്യാർത്ഥികൾക്ക് സമാധാനാന്തരീക്ഷത്തിൽ പരീക്ഷ എഴുതാനുള്ള ഭൌതിക സാഹചര്യങ്ങൾ ഒരുക്കുക എന്നത് ഏതൊരു വിദ്യാലയത്തിന്റെയും...
വ്യത്യസ്തങ്ങളായ രണ്ടു സമരങ്ങൾക്കാണ് സംസ്ഥാന തലസ്ഥാനം ദിവസങ്ങളായി വേദിയാകുന്നത്. സംസ്ഥാനത്തെ ഒരു വിഭാഗം ആശാപ്രവർത്തകരുടെ സംഘവും വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സിൻ്റെ സംഘവും നടത്തുന്ന സമരങ്ങൾ. ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളിലെ സാങ്കേതികതയും വ്യവസ്ഥകളും കൊണ്ട് അവ മറ്റു...
അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരിച്ചുവന്നതോടെ ആശങ്കയിലായ ആഗോള വ്യാപാര ലോകം, സംഭവബഹുലമായ ദിവസങ്ങളിലൂടെയാണ് ജനുവരി 20-ന് ശേഷം കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഭരണകാലത്ത് ചൈനയ്‌ക്കെതിരേയും, സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്കുമേലും ട്രംപ് അധിക തീരുവ ഏർപ്പെടുത്തിയിരുന്നു. ബൈഡൻ...
സെക്കുലർ ജനാധിപത്യ മതേതര നാനാത്വ സവിശേഷതകളാൽ നിർണയിക്കപ്പെട്ട സാംസ്കാരിക സമന്വയ വ്യവസ്ഥ ഒരു പരിധിവരെ കഴിഞ്ഞ ദശകം വരെ നമുക്ക് മാത്രം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വിധം സമ്പന്നമായിരുന്നു. ഇന്ത്യയെ പോലെ ഇത്രയധികം ഭാഷകളും വംശങ്ങളും ആചാരങ്ങളും വേഷങ്ങളും എല്ലാം നിറഞ്ഞു കവിഞ്ഞ ഒരു...
തലമുറകളുടെ വിടവിന്റെ വ്യാസം എല്ലാക്കാലത്തും ഒരേതരത്തിലല്ലായിരുന്നു. അങ്ങനെ അല്ലാതാവാൻ നാനാവിധ പോഷകഘടകങ്ങൾ അതിനുണ്ട്. ശാസ്ത്രസാങ്കേതിക വിജ്ഞാനങ്ങൾ മുൻപില്ലാത്ത തരത്തിലുള്ള ഔന്നത്യത്തിലെത്തി നിൽക്കുന്ന ഇക്കാലത്ത് നിലവിലെ യുവത്വം താരതമ്യത്തിൽ മുൻതലമുറകളുമായി എങ്ങനെ...
അവനവനെ തിരിച്ചറിയാനുള്ള ശേഷിപ്പാണ് ഈ കുറിപ്പുകൾ. വായനശാല, കൈയെഴുത്തു മാസിക, നാടകം, ഗാനമേള, സ്ക്കൂൾ സാഹിത്യ സമാജം എന്നിങ്ങനെയുള്ള പാഠശാലയിൽ നിന്നാണ് കവിതയുമായി എന്നിലെ എഴുത്ത് പിറന്നത്. അറിവ് പകരാൻ പ്രൈമറി ക്ലാസ് മുതൽ കോളേജ് കാലം വരെ ഒട്ടനവധി ഗുരുനാഥന്മാർ. നിലാവെളിച്ചത്തിൽ തീരത്തിരുന്ന്...